മണിപ്പുർ: മോദി മറുപടി പറയണം, നിവേദനവുമായി "ഇന്ത്യ' രാഷ്ട്രപതിക്കു മുന്നിൽ
മണിപ്പുർ: മോദി മറുപടി പറയണം, നിവേദനവുമായി "ഇന്ത്യ' രാഷ്ട്രപതിക്കു മുന്നിൽ
Wednesday, August 2, 2023 11:07 PM IST
ന്യൂഡൽഹി: മണിപ്പുർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്‍റിൽ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ സഖ്യത്തിലെ നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനം നൽകി. കലാപകലുഷിതമായ മണിപ്പുർ സന്ദർശിക്കാൻ പ്രധാനമന്ത്രിയോട് രാഷ്ട്രപതി ആവശ്യപ്പെടണമെന്നും നേതാക്കൾ പറഞ്ഞു.

മണിപ്പുരിൽ സന്ദർശനം നടത്തിയ ഇന്ത്യ സഖ്യത്തിലെ 21 എംപിമാരുൾപ്പെടെ 31 പേരാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കൊപ്പം രാഷ്ട്രപതി ഭവനിലെത്തിയ സംഘത്തിൽ ഡിഎംകെ നേതാവ് കനിമൊഴി, കേരള കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണി എന്നിവരുമുണ്ടായിരുന്നു.

മണിപ്പുർ സന്ദർശനം നടത്തിയ 21 എംപിമാർ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്കു കൈമാറി. ഹരിയാനയിലെ നൂഹിൽ നടക്കുന്ന കലപാവും ഇന്ത്യ സഖ്യം രാഷ്ട്രപതിയുടെ ശ്രദ്ധയിൽ പെടുത്തി. ഡൽഹിയിൽനിന്ന് 100 കിലോമീറ്റർ അകലെ നടക്കുന്ന കലാപത്തിൽ ഇടപെടാനും കേന്ദ്രം തയാറാകുന്നില്ലെന്ന് സംഘം കുറ്റപ്പെടുത്തി.


മണിപ്പുർ സന്ദർശിച്ച എംപിമാർ അവരുടെ അനുഭവങ്ങൾ രാഷ്ട്രപതിയോട് പറഞ്ഞു. കലാപത്തിൽ 200 പേർ കൊല്ലപ്പെടുകയും 500 പേർക്ക് ഗുരുതരമായി പരിക്കേൽക്കുയും ചെയ്തു. കലാപകാരികൾ 5,000 വീടുകൾ തകർത്തു. 60,000 പേർ പലായനം ചെയ്തു. ചുരാചന്ദ്പുർ, മോയിരംഗ്, ഇംഫാൽ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിച്ച് ദയനീയ അവസ്ഥ നേരിട്ട് മനസിലാക്കിയതായും നിവേദനത്തിൽ പറയുന്നു.

മണിപ്പുർ വിഷയത്തിൽ പാർലമെന്‍റിൽ ഉടൻ ചർച്ച നടത്താൻ രാഷ്ട്രപതി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം സമർപ്പിച്ചതെന്ന് മല്ലികാർജുൻ ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<